ആശയങ്ങൾക്ക് ദാരിദ്ര്യം വരുമ്പോഴാണ് ആയുധങ്ങളിലേക്ക് മനുഷ്യൻ തിരിയുന്നത്. പുതിയ കാലത്ത് ഏറ്റവും ശക്തമായ ആയുധങ്ങൾ സോഷ്യൽ മീഡിയയും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമാണ്. എന്നാൽ, നിഷ്കളങ്കമായ വ്യക്തിത്വത്തിന്റെ മുന്നിൽ ഈ ആയുധങ്ങൾ ഒടുവിൽ നിഷ്ഫലമാകുക മാത്രമേയുള്ളു.
ഗുണഭോക്താക്കൾ: അർഹമായ റേഷൻ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജനങ്ങൾക്ക് അവകാശമുണ്ട്. ചുരുക്കത്തിൽ: റേഷൻ വിതരണം എന്നത് ഒരു സർക്കാരിന്റെ കടമയാണ്. അത് പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ വ്യക്തിപരമായ പണമല്ല, ജനങ്ങളുടെ നികുതിപ്പണമാണ്.
PV അൻവർ പറഞ്ഞത് പോലെ സഖാവേതാ, സംഘിയേതാ എന്ന് തിരിച്ചറിയാൻ കഴിയാത്ത ദയനീയ സ്ഥിതി ആണ് നമ്മുടെ കേരളത്തിൽ എന്നത് എത്ര ശരിയാണ് എന്ന് തിരിച്ചറിയാൻ കഴിയും ഇത് പോലെയുള്ള വാർത്തകൾ..
എന്തേലും വികസനത്തിന്റെ കാര്യം പറയടോ അല്ലാതെ മോദിയെയും അമിശാനേയും കേരളത്തിൽ കൊണ്ട് വന്ന് കിട്ടിയ പശുവിന്റെയും പട്ടിയുടെയും മൂത്രം കുടിപ്പിക്കാതെ ഒന്ന് പോടാ