ചിലയിടങ്ങളുണ്ട്.
മനസിന്റെ മടിതട്ടിലെവിടെയോ ഉറങ്ങി കിടന്നിരുന്ന
ചിലയിടങ്ങൾ.
ഓരോ കനവിലും പ്രതീക്ഷയുണർത്തുന്ന,
ഒരു മാത്രയെങ്കിലും തിരിച്ചു പോകാനാഗ്രഹിക്കുന്ന ചിലയിടങ്ങൾ.
മനസ്സ് അത്രമേൽ താലോലിക്കുന്ന ഓർമ്മകളെ നമുക്കായി മാത്രം മാറ്റിവെച്ച ചിലയിടങ്ങൾ.
നമ്മൾ നമ്മെ തന്നെ മറന്നു വെയ്ക്കുന്ന ചിലയിടങ്ങൾ
പിന്നീടെപ്പോഴെങ്കിലും ഓർക്കുന്ന
ചിലയിടങ്ങളൾ.
ഒരിക്കൽ നമ്മൾ ഇങ്ങനെയൊക്കെയായിരുന്നു, എന്ന് തോന്നിപ്പിക്കുന്ന ചിലയിടങ്ങളിൽ.
നമുക്ക് നമ്മളാകാനും
നമ്മളിൽ പെട്ട ഒരാൾ മാത്രമാവാനും കഴിയുന്ന ചിലയിടങ്ങൾ.
കാലം തെറ്റിയുള്ള
ഓട്ടപാച്ചിലിൽ
നമ്മൾ, നമ്മളെ തന്നെ നഷ്ടപ്പെടുത്തുന്ന
ചിലയിടങ്ങൾ.
നമ്മിലെ നമ്മേ തിരിച്ചറിയുന്ന, സൗഹൃദത്തിനും , പ്രണയത്തിനനും,
ജീവിതത്തിനു മപ്പുറം മറ്റെന്തൊക്കെയോഉണ്ടെന്ന് തോന്നിപ്പിക്കുന്ന
ചിലയിടങ്ങൾ.
ഇടയിലെപ്പോഴെങ്കിലും
ഒരു പിൻവിളി ആഗ്രഹിക്കുന്ന ചിലയിടങ്ങൾ നമ്മുടെ
സ്വന്തം നമ്മളിടങ്ങളായ
ചിലയിടങ്ങൾ..
വായനയുടെ പ്രാധാന്യം
പുസ്തകങ്ങൾ വെറുമൊരു കടലാസ് കൂട്ടങ്ങളല്ല, അവ മറ്റൊരു ലോകത്തേക്കുള്ള ജാലകങ്ങളാണ്.
ഒരു പുസ്തകം തുറക്കുമ്പോൾ നമ്മൾ പുതിയൊരു ജീവിതത്തിലേക്കാണ് പ്രവേശിക്കുന്നത്.
അനുഭവങ്ങളും ചരിത്രവും വരുംതലമുറകൾക്കായി കരുതിവെക്കുന്ന നിധികളാണ് പുസ്തകങ്ങൾ.
സർഗ്ഗാത്മകത വായന നമ്മുടെ ഭാവനയെ ഉണർത്തുകയും ചിന്തകളെ വിപുലമാക്കുകയും ചെയ്യുന്നു.
ഏകാന്തതയിലെ കൂട്ട്: മികച്ചൊരു പുസ്തകം കൈവശമുണ്ടെങ്കിൽ നമ്മൾ ഒരിക്കലും ഒറ്റയ്ക്കല്ല.
പുസ്തക ദിനത്തിൽ
ചെയ്യാവുന്ന ചില കാര്യങ്ങൾ
പുതിയൊരു പുസ്തകം തുടങ്ങാം: കുറച്ചുകാലമായി വായിക്കണം എന്ന് കരുതി മാറ്റിവെച്ച ആ പുസ്തകം ഇന്ന് തന്നെ എടുത്തു തുടങ്ങൂ.
അറിവിനേക്കാൾ വലിയൊരു സമ്മാനം മറ്റെന്തുണ്ട്?
അവസാനദിവസം മലയാളി പോളിങ്ങ് ബൂത്തിലെത്തും മുമ്പ് ഇതിന് വ്യക്തമായ ഉത്തരം നൽകിയില്ലെങ്കിൽ അത് ബാലറ്റിൽ പ്രതിഫലിക്കും എന്ന കാര്യത്തിൽ അക്ഷരാഭ്യാസമുള്ള അരി ആഹാരം കഴിക്കുന്ന മലയാളിക്ക് ഒരു സംശയവുമില്ല
മുസ്ലിങ്ങളെ ഒഴിവാക്കിയത് ശരിയായില്ല @RajeevRC_X@BJP4Keralam എന്തൊക്കെ ആയാലും അബ്‌ദുള്ളകുട്ടിയുടെ സമുദായത്തിന്റെ ചെറിയ പെരുന്നാളിന്ന് ഒരു ചെറിയ ഗ്യാസും കുറ്റിയെങ്കിലും കൊടുക്കാമായിരുന്നു😁
#സ്വത്ത്_വിവരം
പിണറായിയുടെ സ്വത്ത് വിവരം വച്ച്
2 ദിവസം അമ്മാനമാടിയ UDF കാർ ദയവായി ഇതിനടിയിൽ വരണം‼️
ഒരു കിലോ സ്വർണ്ണ പകിട്ട് ഉള്ളതു കൊണ്ട് ഒരുത്തനും പുനർജനി സതീശനെ കുറിച്ച് മിണ്ടില്ലെന്ന് അറിയാം.
ജോർജ് കെ.പി.
#kppkd#kpudf
ഹലാലായ നുണകളുമായി "ഏണിമതക്കാർ" ഇറങ്ങിയിട്ടുണ്ട്. എങ്ങനെ സാധിക്കുന്നു ഈ താടിയും തൊപ്പിയും വെച്ച് നുണ പറയാൻ..
2016-ന് മുൻപ്: 600 രൂപ
2016 മുതൽ: അധികാരമേറ്റയുടൻ എല്ലാ പെൻഷനുകളും 1000 രൂപയായി ഏകീകരിച്ചു.
തുടർന്നുള്ള വർഷങ്ങളിൽ: ഇത് 1100, 1200, 1300, 1500 എന്നിങ്ങനെ ഉയർത്തി.
2021 ഏപ്രിൽ മുതൽ: പെൻഷൻ തുക 1600 രൂപയായി വർദ്ധിപ്പിച്ചു.
ഇപ്പോൾ അത് 2000 ആയി ...
എന്നിട്ടാണ് താടിയും തലപ്പാവും വെച്ച് ഈ പച്ച നുണ പറയുന്നത്…
ഈ പോസ്റ്റ് ഉണ്ടാക്കിയ വ്യക്തി അബ്ദുൽ റബ്ബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ പഠനം നടത്തിയ ആളായിരിക്കണം 😁
പോസ്റ്റിന്റെ തലക്കെട്ടിൽ മാത്രം
4 പിശകുകൾ.
1- ധിക്കരം (ധിക്കാരം)
2- ചേദ്യങ്ങൾ (ചോദ്യങ്ങൾ)
3- ക്കുന്നിൽ (ക്കുമുന്നിൽ)
4- തംലയൂരി (തലയൂരി)